മൌലിക ചിന്തകര്‍ ഉണ്ടാവാതിരുന്നതില്‍ ഖേദിച്ച ഒരാള്‍ - സി അച്ചുതമേനോന്റെ ഓര്‍മ്മകള്‍ക്ക് 29 വയസ്സ്
കേരളത്തിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ചിന്തയുടെ രംഗത്ത് ഒരു വിധത്തിലും മൌലിക പ്രതിഭകളെ സൃഷ്ടിക്കാന്‍ പറ്റിയില്ല എന്നായിരുന്നു അവസാനത്തെ ഖേദങ്ങളില്‍ പ്രധാനം